Posts

Showing posts from August, 2021

വീട് പണിയാന്‍ പറമ്പ് കുഴിച്ചപ്പോള്‍ സ്വര്‍ണനിധി; മൂന്നംഗ സംഘം പിടിയില്‍

Image
  തൃശൂര്‍: സ്വര്‍ണ നിധിയാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന ഉത്തരേന്ത്യക്കാരായ മൂന്ന് പേര്‍ അറസ്റ്റില്‍. വീട് പണിയുന്നതിന് വേണ്ടി പറമ്പ് കുഴിച്ചപ്പോള്‍ സ്വര്‍ണ നിധി കിട്ടിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിധി വില്‍ക്കാന്‍ എത്തിയ ഗുജറാത്ത് അഹമ്മദാബാദ് സ്വദേശികളായ ശങ്കര്‍, രാജു, മൈസൂര്‍ മാണ്ഡ്യ സ്വദേശി വിനോദ് എന്നിവരെ രണ്ട് കിലോഗ്രാം തൂക്കം വരുന്ന വ്യാജ സ്വര്‍ഴണ്ണമാല സഹിതം തൃശ്ശൂര്‍ സിറ്റി ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. നാലു ദിവസം മുമ്പാണ് തട്ടിപ്പുകാര്‍ തൃശ്ശൂര്‍ സ്വദേശിയെ സ്വരാജ് റൗണ്ടില്‍ വെച്ച് പരിചയപ്പെടുന്നത്. പിറ്റേ ദിവസം പരിചയം പുതുക്കിയ തട്ടിപ്പുക്കാര്‍ തങ്ങളുടെ പക്കല്‍ നിധിയായി കിട്ടിയ സ്വര്‍ണ മണിമാല ഉണ്ടെന്നും, വില്‍പ്പന നടത്തി തന്നാല്‍ ലാഭം തരാമെന്ന് പറഞ്ഞ് വിശ്വസ്സിപ്പിച്ച് സ്വര്‍ണ്ണ മണിമാലയുടെ ഒരു മണി പൊട്ടിച്ച് അയാള്‍ക്ക് നല്‍കി ടെസ്റ്റ് ചെയ്തതിന് ശേഷം കച്ചവടം നടത്താമെന്ന് പറഞ്ഞ് തട്ടിപ്പുകാര്‍ പോയതിന് ശേഷമാണ് നിധിയുടെ സത്യാവസ്ഥ അറിയുന്നതിനായി പോലീസിനെ സമീപിച്ചത്. ഇത് തട്ടിപ്പാണെന്നും ഇത്തരം തട്ടിപ്പുകള്‍ മുന്‍പ് കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്നും മറ...

ഓഡി കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി, ബെംഗളുരുവിൽ തമിഴ്നാട് എംഎൽയുടെ മകൻ ഉൾപ്പെടെ ഏഴ് പേർ മരിച്ചു

Image
  ബെംഗളുരു: ട്രാഫിക് നിയമം ലംഘിച്ച് പാഞ്ഞ ഓഡി കാർ അപകടത്തിൽപ്പെട്ട് ഏഴ് പേർ മരിച്ചു. വിഐപി നമ്പറുള്ള വാഹനമാണ് പുലർച്ചെ 2.30 ന് ഫുട്ട്പാത്തിലൂടെ ഇരച്ചുകയറി ബിൽഡിംഗിൽ ഇടിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഏഴ് പേരും മരിച്ചു. തമിഴ്നാട് എംഎൽഎയുടെ മകനും മരിച്ചവരിൽ ഉൾപ്പെടും. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്.  അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മൂന്ന് സ്ത്രീകൾ അടക്കം ആറ് പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഡിഎംകെ എംഎൽഎ വൈ പ്രകാശിനെറെ മകൻ കരുണ സാഗറാണ് മരിച്ചവരിൽ ഒരാൾ. എല്ലാവരും 20 വയസ്സിനോടടുത്ത് പ്രായമുള്ളവരാണ്. വാഹനത്തിന്റെ മുൻവശം പൂർണ്ണമായും തകർന്നിട്ടുണ്ട്. 

തിരുവനന്തപുരത്ത് സുഹൃത്ത് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച യുവതി മരിച്ചു

Image
murder LAST UPDATED :  AUGUST 31, 2021, 07:02 IST SHARE THIS: തിരുവനന്തപുരം: നെടുമങ്ങാട് സുഹൃത്ത് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച യുവതി മരിച്ചു. സൂര്യഗായത്രി(20) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് യുവതി മരിച്ചത്. പതിനഞ്ചിലേറെ കുത്തുകളേറ്റ യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ഇന്ന് രാവിലെയോടെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. സൂര്യഗായത്രി താമസിക്കുന്ന ഉഴപ്പാ കോണത്തെ വാടക വീട്ടിൽ എത്തിയ യുവതിയുടെ ആൺസുഹൃത്തും പേയാട് ചിറക്കോണം സ്വദേശിയുമായ അരുൺ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. നെഞ്ചിലും കഴുത്തിലും ഉൾപ്പെടെ എടെ പതിനഞ്ചിൽ പരം കുത്തുകൾ ഏറ്റ സൂര്യഗായത്രി ഗുരുതര പരിക്കുകളോടെ ആയിരുന്നു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെ നടത്തിയെങ്കിലും ഇന്ന് പുലർച്ചെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അമ്മ വത്സലയ്ക്കും പരിക്ക് പറ്റിയിരുന്നു, വികലാംഗ കൂടിയായ ഇവരും ചികിത്സയിലാണ്. ഭർത്താവുമായി പിണങ്ങി കഴിഞ്ഞ ആറ് മാസക്കാലമായി മാതാപിതാക്കളോട്...

തിരുവനന്തപുരത്ത് നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

Image
  തിരുവനന്തപുരം: ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ കഴുത്തറത്തുകൊന്നു. ചെങ്കോട്ടുകോണം ശാസ്തവട്ടത്താണ് കൊലപാതകം നടന്നത്. ഷീബ എന്ന പ്രഭ (38)യെയാണ് ഭര്‍ത്താവ് സുരേഷ് എന്ന സെല്‍വരാജ് വെട്ടിക്കൊന്നത്. സംഭവത്തില്‍ സെല്‍വരാജിനെ പോത്തന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രഭ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സെല്‍വരാജ് കത്തികൊണ്ട് വെട്ടിയും കുത്തിയും പരിക്കേല്‍പ്പിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ പ്രഭയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. കൊലപാതകത്തിന് പിന്നില്‍ കുടുംബപ്രശ്‌നമാകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റൂറല്‍ എസ്പി പികെ മധുവിന്റെ നേതൃത്വത്തില്‍ പൊലീസ് പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

പുച്ഛത്തോട് പുച്ഛം മാത്രം..,ട്രോളിലും മീമിലും നിറഞ്ഞ് അന്താരാഷ്ട്ര താരമായി ഈ 21കാരന്‍ Khaby Lame

Image

11 കോടിയുടെ മയക്കുമരുന്ന് പിടിച്ച സംഭവം; പ്രതികളെ ചെന്നൈയിലെത്തിച്ച് തെളിവെടുക്കുന്നു

Image
 

മലയാളി ടച്ചില്‍ നാടന്‍ കരിമ്പ് വാറ്റ്, അങ്ങ് കാനഡയില്‍

Image
 

ഒരിക്കൽ താലിബാൻ തീവ്രവാദിയുടെ ഭാര്യ; ഭീതിപ്പെടുത്തുന്ന പഴയകാലം ഓർത്ത് ഫരീബ

Image
 

സർട്ടിഫിക്കറ്റിൽ 'പാസ്' എന്ന് മാത്രം; പ്രതിസന്ധിയിൽ വിദ്യാർത്ഥികൾ | Plus One Admission

Image

പഠനസൗകര്യമില്ലെന്ന് പത്താം ക്ലാസുകാരി; മൊബൈൽ ഫോണുമായി നേരിട്ടെത്തി സുരേഷ് ഗോപി

Image
 

പുറത്തിറങ്ങിയവർക്ക് പിടിവീണു; സംസ്ഥാനത്ത് ലോക്ക്ഡൗൺ പൂർണ്ണം

Image
 

സമ്പൂര്‍ണ ലോക്ഡൗണ്‍; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്

Image
 

പത്തനംതിട്ട കുമ്മണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

Image
 

മതിലിനടിയിൽപ്പെട്ട പട്ടിക്കുഞ്ഞുങ്ങൾക്കും തള്ളയ്ക്കും അത്ഭുത രക്ഷപ്പെടൽ

Image
 

traveling vibes video downloding link

Image

കുട്ടമ്പുഴയിൽ കടുവയും ആനയും ചത്ത സംഭവം; വനംവകുപ്പ് അന്വേഷണം ആരംഭിച്ചു

Image
 

പെട്ടെന്ന് പണക്കാരാവാൻ മോഷണത്തിനിറങ്ങി; നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

Image
 

കണിച്ചുകുളങ്ങരയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാന്‍ കത്തി ഡ്രൈവര്‍ മരിച്ചു

Image
 

Bitcoin Price Today Falls Near $47,000; Ether, Dogecoin Drop. Top Cryptocurrency Rates

Image
  Bitcoin Price slumped 2.81 per cent day-to-day to $47,373.83 at 0808 hours IST, according to coinmarketcap.com. Earlier this week, the  cryptocurrency  surged to $50,000. In April, the world biggest currency  Bitcoin  surged and hit an all-time high at $65,000.  Bitcoin witnessed a sharp fall from $65,000 in April to $28,800 in June, after a massive sell-off in June and July, triggered by Chinese ban on the corporates, financial companies, payment companies, providing services related to cryptocurrency. “Bitcoin has broken out of the rectangle pattern after 12 weeks of consolidation. It now trades around the 1st level support on the trendline. Day close below the trendline($46,640) may put sell pressure on Bitcoin and it may test the 2nd level support around $41,000-$42,000. Corporates like Microstrategy still find Bitcoin attractive at this level, they bought around $177 million worth of Bitcoin at $45,294 per coin.Key Levels for Bitcoin -Resistance - $5...

What Is a Bitcoin ETF?

Image
  Bitcoin ETFs allow investors to gain exposure to the leading cryptocurrency without having to actually own it. A bitcoin exchange-traded fund (ETF) lets traders gain exposure to BTC via traditional stock markets, without needing to directly buy or sell the digital asset on a cryptocurrency exchange. A bitcoin ETF is an exchange-traded fund that specifically tracks the price of the leading cryptocurrency and allows traders to purchase or sell the security on a stock exchange throughout the day. They can be cash-settled or physically settled, meaning investors will receive either fiat currency or actual  bitcoin  upon exiting, respectively. ETFs are regulated traditional financial products and can be bought through a number of retail-friendly mobile trading apps, including Robinhood, Trading212, TD Ameritrade and Fidelity. The most popular ones track major stock indexes, such as the Standard & Poor’s 500 Index, or other traditional assets and commodities like oil and ...

കള്ളിൽ കഞ്ചാവിന്റെ സാന്നിധ്യം; 65 ഷാപ്പുകളുടെ പ്രവർത്താനുമതി റദ്ദാക്കും

Image
 

പരീക്ഷ എഴുതിയ ഭൂരിഭാഗം പേരും തോറ്റു; എംജി സര്‍വകലാശാലക്കെതിരെ പരാതി

Image
 

തിരുവനന്തപുരം സർക്കാർ ദന്തൽ കോളേജിൽ ലക്ഷങ്ങളുടെ സർജിക്കൽ വസ്തുക്കൾ പാഴായി

Image
 

പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ഇ ബുൾജെറ്റ് സഹോദരൻമാർ, പ്രതികരണം പുതിയ വ്ലോഗിലൂടെ

Image

മരത്തില്‍ നിന്ന് വീണ കുട്ടിയുടെ പരിക്ക് ഗുരുതരം; ദുരിതത്തിലും തിരിഞ്ഞുനോക്കാതെ ജനപ്രതിനിധികള്‍

Image
 

പാലക്കാട് ചെറുപ്പുളശ്ശേരി ബസ് സ്റ്റാന്‍റില്‍ സ്വകാര്യബസ് ജീവനക്കാർ തമ്മിൽ സംഘർഷം

Image

മീന്‍ പിടിക്കാന്‍ വലവീശിയ ബേപ്പൂരുകാര്‍ക്ക് വലയില്‍ കുടുങ്ങിയത്

Image

കൊച്ചിയില് ചെരിഞ്ഞ കെട്ടിടം പൊളിച്ചുനീക്കുന്നു

Image

മാസ്ക് വെച്ചില്ലെന്ന് ആരോപിച്ച് പോലീസ് മര്‍ദ്ദിച്ചതായി പരാതി

Image

ഇടുക്കിയില്‍ ഒപ്പം താമസിച്ച യുവാവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ

Image

പൊട്ടിച്ചിരിപ്പിച്ച് വൈറലായി ജലാൽ മാഗ്നസിന്റെ​ ​​ഗാനം

Image

സ്ഥിരമായി താറാവിനെ മോഷ്ടിച്ചിരുന്ന 'പെരും' കള്ളൻ പിടിയിൽ

Image
 

മുന്‍ അഫ്ഗാന്‍ ഐടി മന്ത്രി, ഇപ്പോള്‍ ജര്‍മ്മനിയില്‍ പിസ ഡെലിവറി ബോയ്

Image
ബര്‍ലിന്‍:  ജര്‍മനിയില്‍ പിസ്സ ഡെലിവവറി ബോയിയായി ജീവിതം മുന്നോട്ട് നയിക്കുകയാണ് അഫ്ഗാനിസ്ഥാനിലെ ഒരു മുന്‍ മന്ത്രി . സയ്യിദ് അഹ്‌മദ് ഷാ സാദത്തിന്റെ ഡെലിവറി ബോയിയായുള്ള ജീവിതം അല്‍ജസീറയാണ് പുറത്തുവിട്ടത്. ഇതിന്‍റെ ചിത്രങ്ങള്‍ ഇവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. കഴിഞ്ഞ ഡിസംബറിലാണ് അഫ്ഗാനിസ്ഥാന്‍ വിട്ട സാദത്ത് ജര്‍മനിയിലേക്ക് കുടിയേറിയത്. 2018ലാണ് അഷ്‌റഫ് ഗനി സര്‍ക്കാറില്‍ മന്ത്രിയായത്. ഗനിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2020ല്‍ സാദത്ത് രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍ വിട്ട് ജര്‍മ്മനിയില്‍ കുടിയേറി. അഫ്ഗാനില്‍ ഐടി വകുപ്പ് മന്ത്രിയായിരുന്നു സാദത്ത്. ഇത് തന്റെ ചിത്രങ്ങളാണെന്ന് സാദത്ത് സമ്മതിച്ചുവെന്നാണ് സ്കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.  ജര്‍മ്മനിയില്‍ എത്തിയ ശേഷം സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് ലിവ്‌റാന്ദോ കമ്പനിയ്ക്ക് വേണ്ടി പിസ വീട്ടിലെത്തിക്കുന്ന ജോലി എടുത്തത്. ജര്‍മന്‍ നഗരത്തിലെ വീടുകളിലേക്ക് സൈക്കിളിലാണ് അദ്ദേഹം ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നത്. ലണ്ടണിലെ ഒരു ടെലികോം കമ്പനിയുടെ സി.ഇ.ഒ ആയിട്ടും സാദത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് അഫ്ഗാനി...

പാലക്കാട് പശു വെടിയേറ്റ് ചത്തു:വെടിവെച്ചത് നായാട്ട് സംഘമെന്ന് സംശയം

Image
  സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതീകാത്മക ചിത്രം LAST UPDATED:  AUGUST 25, 2021, 3:17 PM IST SHARE THIS: പാലക്കാട്: മലമ്പുഴയില്‍ പശുവിനെ വെടിയേറ്റ് ചത്ത നലയില്‍ കണ്ടെത്തി. ചേമ്പന സ്വദേശിയായ മാണിക്യന്റെ പശുവിനെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ പശുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചത്ത നിലയില്‍ പശുവിനെ കണ്ടെത്തിയത്. നായാട്ട് സംഘമാണ് പശുവിനെ വെടിവെച്ചതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മത്സ്യവില്‍പ്പനക്കാരിയോട് അതിക്രമം; കരമനയില്‍ പൊലീസ് മീന്‍ തട്ടിത്തെറിപ്പിച്ചു

Image
 
57458

ഗര്‍ഭിണിപൂച്ചയെ രക്ഷിച്ച് പ്രവാസി മലയാളികള്‍: അഭിനന്ദിച്ച് ദുബായ് ഭരണാധികാരി

Image

ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കില്ല: പൊലീസ് സമര്‍പ്പിച്ച ഹര്‍ജി തള്ളി

Image

ജനലഴി ഇളക്കി വീട്ടിനുള്ളിൽ കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം, പ്രതി പിടിയിൽ

Image
 

സുപ്രീംകോടതിക്ക് പുറത്ത് സ്വയം തീകൊളുത്തിയ യുവതിയും മരിച്ചു

Image

വേണം ജാഗ്രത: വാട്‌സ്ആപ്പിലൂടെയും പണം തട്ടിപ്പ് സംഘം സജീവമാകുന്നു

Image

ചിക്കന്‍ ഫ്രൈ ഉണ്ടാക്കിയില്ല; ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു, മൃതദേഹം ആറ്റില്‍ കെട്ടി താഴ്ത്തി

Image
ബംഗളൂരു : ചിക്കന്‍ ഫ്രൈ ഉണ്ടാക്കാത്തതിന്‍റെ പേരില്‍ ബംഗളൂരുവില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു. മൃതദേഹം ആറ്റില്‍ കെട്ടിതാഴ്ത്തിയ ശേഷം ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നല്‍കി. ഭാര്യ വീട്ടുകാര്‍ സംശയം ഉന്നയിച്ചതോടെ പൊലീസ് നടത്തിയ നീണ്ട ചോദ്യം ചെയ്യലിലിന് ഒടുവിലാണ് ഭര്‍ത്താവ് കുറ്റം സമ്മതിച്ചത്. \ബംഗളൂരു ചിക്കബനവരയിലാണ് നടുക്കുന്ന സംഭവം. ഇരുപത്തിയെട്ടുകാരി ഷിറിന്‍ ബാനുവിനെയാണ് ഭര്‍ത്താവ് മുബാറക് ബാഷ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ബംഗളൂരുവില്‍ കിടക്കയും തലയണയും വില്‍ക്കുന്ന കട നടത്തുകയായിരുന്നു ബാഷ. രാത്രി കഴിക്കാന്‍ ചപ്പാത്തിയും ചിക്കന്‍ ഫ്രൈയും ഉണ്ടാക്കണമെന്ന് ഭാര്യയെ ഫോണില്‍ വിളിച്ച് ബാഷ ആവശ്യപ്പെട്ടിരുന്നു.  ഇരുവര്‍ക്കും മൂന്ന് കുട്ടികളുണ്ട്. രാത്രി വീട്ടിലെത്തിയ ബാഷയോട്, കുട്ടികളിലൊരാള്‍ക്ക് പനിയായതിനാല്‍ ചിക്കന്‍ പാചകം ചെയ്യാനായില്ലെന്ന് ഷിറിന്‍ ബാനു അറിയിച്ചതോടെ തര്‍ക്കമായി . വഴക്കിനൊടുവില്‍ അടുക്കളയിലുണ്ടായിരുന്ന തടികഷ്ണം കൊണ്ട് ഷിറിന്‍ ബാനുവിനെ ബാഷ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. കുട്ടികള്‍ ഈ സമയം ഉറക്കത്തിലായിരുന്നു. കുട്ടികളെ അറിയിക്കാതെ മൃതദേഹ...

മരംമോഷണം: സാക്ഷിപറഞ്ഞ യുവാവിനെ കൊന്നു തള്ളി; ഒരു പ്രതി അറസ്റ്റിൽ

Image
 

പതിനാലുകാരിയെ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം; യുവാവ് ഓടിരക്ഷപ്പെട്ടു

Image
 

ആലുവയില്‍ ഭക്ഷണപൊതിയ്ക്ക് വേണ്ടി പിടിവലി; പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു

Image
എറണാകുളം ആലുവയിൽ ഭക്ഷണത്തിനു വേണ്ടിയുള്ള പിടിവലിക്കിടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. തെരുവിൽ സാമൂഹ്യസംഘടന വിതരണം ചെയ്ത ഭക്ഷണപൊതിയെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇയാളെ ആക്രമിച്ച കേസിൽ  കൊടുങ്ങല്ലൂർ സ്വദേശി വിനു നിലവിൽ റിമാൻഡിലാണ്. ഇക്കഴിഞ്ഞ 13നാണ് സംഭവം. ആലുവ ബാങ്ക് കവലയിൽ തെരുവിൽ കഴിയുന്നവർക്കായി സാമൂഹ്യസംഘടന ഭക്ഷണപൊതിയുമായി എത്തി. കൊടുങ്ങല്ലൂർ സ്വദേശിയായ വിനു കൈപ്പറ്റിയ ഭക്ഷണപൊതി തമിഴ്നാട് സ്വദേശിയായ മൂർത്തി തട്ടിപ്പറിച്ചു. തുടർന്നുള്ള ദേഷ്യത്തിൽ സമീപത്ത് കിടന്ന കല്ലെടുത്ത് വിനു മൂർത്തിയുടെ തലയ്ക്കടിയ്ക്കുകയായിരുന്നു. പരിക്കേറ്റ മൂർത്തിയെ പൊലീസെത്തി ആലുവ താലൂക്ക്  ആശുപത്രിയിലെത്തിച്ചു.  പരിക്ക് ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിൽ തുടരുന്നതിനിടെയാണ് മൂർത്തി മരിച്ചത്. 55 വയസ്സായിരുന്നു. സംഭവം ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്ത വിനു നിലവിൽ റിമാൻഡിലാണ്. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.സംഭവസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മൂർത്തിയും,വിനുവും തമ്മിൽ ...

പ്രവാസ ലോകത്തുനിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും

Image

വീടിന് മുന്നിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തു; ഗൃഹനാഥനെ ആക്രമിച്ച് ഐഎന്‍ടിയുസി

Image
 

ലൈംഗികമായി പീഡിപ്പിച്ച ഭർതൃപിതാവിനെ യുവതി എലിവിഷം നൽകി കൊന്നു

Image
ചെന്നൈ: ലൈംഗികമായി പീഡിപ്പിച്ച ഭർതൃപിതാവിനെ വിഷം നൽകി കൊലപ്പെടുത്തി യുവതി. തമിഴ്നാട്ടിലെ കീഴതൂവൽ എന്ന സ്ഥലത്താണ് സംഭവം. ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചതാണ് കൊലപാതക കാരണമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കനിമൊഴി(25) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് വർഷം മുമ്പാണ് വിനോഭരാജൻ എന്നയാളുമായി കനിമൊഴിയുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. കനിമൊഴി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് പലപ്പോഴായി വിനോഭരാജന്റെ പിതാവ് മുരുഗേഷൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. ഭർതൃപിതാവിൽ നിന്നും നിരന്തരം ലൈംഗിക പീഡനം നേരിടേണ്ടി വന്നതിനെ തുടർന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് കനിമൊഴി പൊലീസിനോട് പറഞ്ഞത്. ഇക്കഴിഞ്ഞ ജുലൈ 31നാണ് കനിമൊഴി മുരുഗേഷന് വിഷം നൽകിയത്. മുരുഗേഷന്റെ ഭക്ഷണത്തിൽ എലിവിഷം കലർത്തുകയായിരുന്നു.

കളിത്തോക്ക് ചൂണ്ടി ഭീഷണി; ചോദ്യം ചെയ്ത കുടുംബത്തിന് നേരെ ആക്രമണം

Image
കൊല്ലം തേവലക്കര പാലയ്ക്കലിലായിരുന്നു സംഭവം. ആലപ്പുഴ വെള്ളിക്കുന്നം സ്വദേശികളായ കുടുംബത്തിന് നേരെയാണ് ആക്രമണമു‍ണ്ടായത്. കാമ്പശ്ശേരിമുക്ക് ഷാഫിര്‍, ഭാര്യ നസീമ, മാതാവ് റൈഹാനത്ത്, സഹോദരി റജിലത്ത് എന്നിവരെയാണ് ആക്രമിച്ചു പരിക്കേൽപ്പിച്ചത്. ഷാഫിറും കുടുംബവും ബന്ധുവിന്‍റെ വീട്ടിലേക്ക് കാറിൽ വരുന്നതിനിടെ രണ്ടംഗ സംഘം ബൈക്കിലെത്തി കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഇത് ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമായ. ഇതേത്തുടർന്ന് ഷാഫിര്‍ പൊലീസിനെ വിളിച്ചു വിവരം അറിയിച്ചു.അതിനിടെ  മടങ്ങിപ്പോയ അക്രമി സംഘം കൂടുതല്‍ ആളുകളുമായി എത്തി കുടുംബത്തെ ആക്രമിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഒരാളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആംബുലന്‍സ് ഡ്രൈവറുടെ കഴുത്തിന് രോഗി കുത്തിപ്പിടിച്ചതിനെ തുടര്‍ന്ന് അപകടമുണ്ടായി

Image
തിരുവനന്തപുരം: ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആംബുലന്‍സ് ഡ്രൈവറുടെ കഴുത്തിന് രോഗി കുത്തിപ്പിടിച്ചതിനെ തുടര്‍ന്ന് അപകടമുണ്ടായി. തിരുവനന്തപുരം കാട്ടാക്കടയില്‍ ഉണ്ടായ അപകടത്തില്‍ ആംബുലന്‍സ് ആറടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. സംഭവശേഷം ആംബുലന്‍സിലുണ്ടായിരുന്ന രോഗിയായ യുവാവ് ഓടി രക്ഷപെട്ടു. ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നു മ​ണി​യോ​ടെ കാട്ടാക്കട അ​ണ​പ്പാ​ടി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മദ്യലഹരിയിലായിരുന്നു ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലേക്ക് മടങ്ങിയ രോഗിയെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നു. അപകടത്തില്‍ പരിക്കേറ്റ യുവാവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് യുവാവ് വീട്ടിലേക്ക് പോകാന്‍ ആശുപത്രി വളപ്പിലുണ്ടായിരുന്ന ആംബുലന്‍സ് വിളിച്ചത്. ഡ്രൈവറുമായി സൌഹൃദം സ്ഥാപിച്ച യുവാവ് സംസാരിച്ചിരിക്കുന്നതിനിടെയാണ് പ്രകോപനമില്ലാതെ അക്രമാസക്തനായതെന്ന് പറയപ്പെടുന്നു. അ​ണ​പ്പാ​ടി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ള്‍ യുവാവ് അകാരണമായി ബ​ഹ​ളം വ​ച്ച്‌ ഡ്രൈ​വ​റു​ടെ ക​ഴു​ത്തി​ന് പി​ടി...